നാളത്തെ തലമുറയ്ക് നമ്മുടെ പ്രകൃതിയെ കാത്തു സൂക്ഷിക്കേന്ടതിന്റെ ആവശ്യകത ബോധ്യപെടുതുന്ന ഒരിടമാണ് ചാലക്കുടി - അതിരപ്പള്ളി റോഡിൽ ഉള്ള കൗതുകപാർക് , വർക്കി വെളിയത്ത് എന്നാ സാധാരണക്കാരന്റെ പ്രകൃതി സ്നേഹവും അർപ്പണവും അദ്വാനവും ആണ് കൗതുകപാർകിന്റെ പിറവിക്ക് കാരണമായത് . അദ്ധേഹത്തിന്റെ കഠിന്വധാനം ഇന്ന് പുതുതലമുറയ്ക്ക് പഠികുവാനും ആനദ്ധിക്കുവാനും ഉള്ള ഒരു വിസ്മയം തന്നെ ആയി മാറിയിരിക്കുകയാണ്. പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച സന്ദേശമാണ് കൗതുകപാർക് നല്കുന്നത്
പരസ്പര ശത്രുക്കൾ ആയ പല ജീവികളും ഇവടെ ഒത്തൊരുമയോടെ ജീവിക്കുന്നത് അത്ഭുത കാഴ്ചയാണ്. വൈവിദ്യമാര്ന ജീവജാലങ്ങളുടെയും സസ്യലതാതികളുടെയും കലവറയാണ് കൌതുകപാര്ക്. അമൂല്യമായ ഔഷധ സസ്യങ്ങൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. പ്രാചീനമായ കൃഷി ഉപകരണങ്ങളും സര്പ്പകാവും പുതുതലമുറയ്ക്ക് എന്നും ഓര്ക്കാൻ പറ്റുന്ന അത്ഭുത കാഴ്ചകൾ ആണ്. കൌതുകപാര്കിലെ മാത്രം സവിശേഷത ആയ സഞ്ചരിക്കുന്ന മരവും, മരം സ്വയം ഏറുമാടം ആയ കാഴ്ചയും എല്ലാം ഒരിക്കലും മറക്കാൻ പറ്റാത്ത കൗതുക കാഴ്ചകൾ ആണ്.
കൗതുകപാർക് സന്ദർശിക്കെണ്ടവർ മുന്കൂട്ടി അറിയിച്ചാൽ വർക്കി വെളിയത്ത് എല്ലാ വിധ സൌകര്യങ്ങളും ഒരുക്കുനതാണ്. ലാഭേച്ച കൂടാതെ പ്രവര്ത്തിക്കുന കൗതുകപാർക് പ്രകൃതി സംരക്ഷനതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ആളുകളിലേക്ക് എതികുന്നതിനു ആണ് മുന്തൂക്കം നല്കുന്നത്. പാര്കിന്റെ നടത്തിപ്പിന് ആവശ്യമായ ചെറിയ ഒരു തുക മാത്രമേ സന്ദർശകരിൽ നിന്ന് ഈടാക്കുന്നുള്ളൂ.
പരസ്പര ശത്രുക്കൾ ആയ പല ജീവികളും ഇവടെ ഒത്തൊരുമയോടെ ജീവിക്കുന്നത് അത്ഭുത കാഴ്ചയാണ്. വൈവിദ്യമാര്ന ജീവജാലങ്ങളുടെയും സസ്യലതാതികളുടെയും കലവറയാണ് കൌതുകപാര്ക്. അമൂല്യമായ ഔഷധ സസ്യങ്ങൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. പ്രാചീനമായ കൃഷി ഉപകരണങ്ങളും സര്പ്പകാവും പുതുതലമുറയ്ക്ക് എന്നും ഓര്ക്കാൻ പറ്റുന്ന അത്ഭുത കാഴ്ചകൾ ആണ്. കൌതുകപാര്കിലെ മാത്രം സവിശേഷത ആയ സഞ്ചരിക്കുന്ന മരവും, മരം സ്വയം ഏറുമാടം ആയ കാഴ്ചയും എല്ലാം ഒരിക്കലും മറക്കാൻ പറ്റാത്ത കൗതുക കാഴ്ചകൾ ആണ്.
കൗതുകപാർക് സന്ദർശിക്കെണ്ടവർ മുന്കൂട്ടി അറിയിച്ചാൽ വർക്കി വെളിയത്ത് എല്ലാ വിധ സൌകര്യങ്ങളും ഒരുക്കുനതാണ്. ലാഭേച്ച കൂടാതെ പ്രവര്ത്തിക്കുന കൗതുകപാർക് പ്രകൃതി സംരക്ഷനതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ആളുകളിലേക്ക് എതികുന്നതിനു ആണ് മുന്തൂക്കം നല്കുന്നത്. പാര്കിന്റെ നടത്തിപ്പിന് ആവശ്യമായ ചെറിയ ഒരു തുക മാത്രമേ സന്ദർശകരിൽ നിന്ന് ഈടാക്കുന്നുള്ളൂ.
No comments:
Post a Comment